Monday 2 January 2017

തുറക്കുമ്പൊഴോ 
അടയ്ക്കുമ്പൊഴോ
കൂടുതലൊറ്റയ്ക്കെന്ന്
വാതിൽപ്പടിയിലൊരു
കാക്കപ്പുള്ളി 
കണ്ണാടിനോക്കുന്നു..

No comments:

Post a Comment